തിരുവനന്തപുരം. കല്ലാറിൽ മൂന്നുപേരുടെ മുങ്ങി മരണം നടന്ന സ്ഥലം സന്ദർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. ബീമാപള്ളി സ്വദേശികളായ ഫിറോസ് മോൻ, ജവാദ് ഖാൻ, സഫ്വാൻ എന്നിവരാണ് കല്ലാറിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചത്. ഹസ്ന എന്ന കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തുടർനടപടികൾ വേഗത്തിലാക്കി മരണമടഞ്ഞവരുടെ ഭൗതികശരീരം ബന്ധുക്കൾക്ക് വേഗം വിട്ടുനൽകുവാൻ മന്ത്രി നിർദ്ദേശം നൽകി. ബീമാപള്ളി ജമാഅത്ത് ഭാരവാഹികളും ജനപ്രതിനിധികളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12- 30ന് ബീമാപള്ളിയിലാണ് കബറടക്കം.
കല്ലാർ അപകടം: മന്ത്രി ആന്റണി രാജു സന്ദർശിച്ചു
- Updated : 04/10/2022
- 8:10 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ഉദ്ഘാടനം ചെയ്യാനിരിക്കെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിൽ പൊട്ടൽ
03/05/2024
12:44 PM
നെയ്യാറ്റിൻകരയിൽ നവജാത ശിശു മരിച്ചു
03/05/2024
12:37 PM
വേളി ടൂറിസ്റ്റ് വില്ലേജിൽ ശംഖ്കുളത്തിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി
03/05/2024
9:42 AM
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
More Popular
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM
പോത്തൻകോട് സ്വദേശികൾ മുങ്ങി മരിച്ചു
03/05/2024
11:06 PM
സൈബർ ആക്രമണം തടയണം; മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസ്
02/05/2024
8:20 AM